കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.
മഹാൻമാരെയൊക്കെ വിലയിരുത്തുന്നത് അവർ എത്രനേരം കുളിക്കാറുണ്ട് എന്ന് നോക്കിയിട്ടാണൊ എന്നാണ്. കുളിയും അലക്കിത്തേച്ച ജീവിതവുമാണൊ മഹത്വത്തിൻ്റെ മാനദണ്ഡം?കാൾ മാർക്സ് ചെയ്തവർക്കുകൾ നോക്കിയല്ലെ നാം അദ്ദേഹത്തെ വിലയിരുത്തേത്? അല്ലാതെ അദ്ദേഹം കോട്ട് അലക്കാറുണ്ടൊ എന്നു നോക്കിയാണൊ? കോട്ടും സൂട്ടും ധരിച്ച് എക്സിക്യൂട്ടീവ് വേഷത്തിൽ നടന്നിരുന്നുവെങ്കിൽ നമുക്കൊരു ഗാന്ധിയുണ്ടാകുമായിരുന്നൊ? അവദൂതനെപ്പോലെപ്പോലെ അല്ലായിരുന്നുവെങ്കില്‍ നമുക്കൊരു യേശു ഉണ്ടാകുമായിരുന്നോ?
നേരത്തെ, പെണ്‍കുട്ടികള്‍ക്ക് വെളള ടീ ഷര്‍ട്ടും പാവാടയുമായിരുന്നു വേഷം. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ പുതിയ യൂണീഫോം
വിദ്യാലയങ്ങളിലെ ഉച്ചനീചത്വപ്രകടനത്തെ പരമാവധി കുറയ്ക്കുന്ന വിധം -- വിദ്യാർത്ഥികൾ തമ്മിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും -- ചില ചട്ടങ്ങൾ താഴെത്തട്ടുകളിലെ ചർചകളിൽ നിന്നുണ്ടാകണം. അങ്ങനെയുണ്ടാകുന്ന റൂളുകൾ കൂടുതൽ ശൈലികളെ അംഗീകരിക്കണം, ഭൂരിപക്ഷസമ്മർദ്ദമോ കുടുംബ -സമുദായ സമ്മർദ്ദങ്ങൾക്കോ കേവലം കീഴ്പെടാതെ കുട്ടികൾക്ക് തീരുമാനമെടുക്കാൻ അവസരമൊരുക്കണം
ആണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിച്ചൂടെ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇത്തരം ചോദ്യങ്ങളെല്ലാം ഫോക്കസ് ചെയ്യുന്നത് ലിംഗ സമത്വം എന്ന ആശയത്തിലാണ്. ആത്യന്തികമായ ലക്‌ഷ്യം അതുതന്നെയാണ് താനും.